Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

യുകെയിൽ കോട്ടയം സ്വദേശി യുവാവ് അറസ്റ്റിൽ

യുകെയിൽ കോട്ടയം സ്വദേശി യുവാവ് അറസ്റ്റിൽ

ലണ്ടൻ, UK – യുകെയിൽ കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ് ചെയ്ത സംഭവത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് അറസ്റ്റിൽ. യുകെയിലെ കുട്ടികളുടെ ലൈംഗിക പീഡനത്തിനായുള്ള ഓൺലൈൻ ഇടങ്ങൾ നിരീക്ഷിക്കുന്ന സ്വതന്ത്ര സംഘടനയായ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം (COST) ആണ് ഞായറാഴ്ച പുലർച്ചെ ജിതിൻ ജോസിനെ പിടികൂടിയത്. സ്റ്റോക്ക്‌പോർട്ടിൽ നിന്ന് ഹൾക്കടുത്തുള്ള ഗ്രിഫിത്ത്‌സിലെ ഒരു കോട്ടേജിലേക്ക് യാത്ര ചെയ്ത ശേഷമാണ് ഇയാൾ അറസ്റ്റിലായത്.

13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക സൂചന നൽകുന്ന ചാറ്റുകൾ നടത്തിയതായി ജിതിൻ ജോസ് സമ്മതിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ COST പുറത്തുവിട്ടു. ‘ആൽവിൻ എബ്രഹാം’ എന്ന അപരനാമം ഉപയോഗിച്ചായിരുന്നു ഇയാൾ ചാറ്റുകൾ നടത്തിയിരുന്നത്. മൂന്ന് വർഷം മുമ്പ് യുകെയിലേക്ക് താമസം മാറിയ ജിതിൻ, ഒരു കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.

Advertisements

11 വയസ്സിൽ താഴെയുള്ള നാല് കുട്ടികളുടെ പിതാവായ ഇയാൾ, സ്റ്റോക്പോർട്ടിൽ പള്ളിയുമായി ഏറെ ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ദേവാലയ ശുശ്രൂഷകനും മതപഠന ക്ലാസുകൾ എടുക്കുന്നയാളുമായിരുന്നു. ഈ വിവരങ്ങൾ പുറത്തുവന്നതോടെ പ്രാദേശിക മലയാളി സമൂഹം ഞെട്ടലിലാണ്.

നിലവിൽ റിമാൻഡിലുള്ള ജിതിൻ ജോസിന്റെ ഫോൺ നിരീക്ഷണത്തിലാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഒരു വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുമെന്നും നിലവിലെ യുകെ നയങ്ങൾ പ്രകാരം ശിക്ഷ നാടുകടത്തലിന് കാരണമായേക്കാമെന്നും അധികൃതർ അറിയിച്ചു. ഓൺലൈൻ ബാലപീഡന റിപ്പോർട്ടുകൾ നാഷണൽ ക്രൈം ഏജൻസിയുടെ ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ആൻഡ് ഓൺലൈൻ പ്രൊട്ടക്ഷൻ കമാൻഡിന് (NCA-CEOP) രഹസ്യമായി സമർപ്പിക്കാവുന്നതാണ്.

error: Content is protected !!