Headline
വംശീയ വിവേചനം: മാറ്റർ ആശുപത്രിക്ക് 10,000 യൂറോ പിഴ; തെറ്റായ നടപടിയെന്ന് കോടതി
വംശീയ വിവേചനം: മാറ്റർ ആശുപത്രിക്ക് 10,000 യൂറോ പിഴ; തെറ്റായ നടപടിയെന്ന് കോടതി
ഐർലൻഡിൽ റോഡുകളിൽ എഐ നിരീക്ഷണം ശക്തമാക്കുന്നു: റോങ് വേ ഡ്രൈവിംഗിന് കനത്ത പിഴയും കർശന നടപടിയും
ഐർലൻഡിൽ റോഡുകളിൽ എഐ നിരീക്ഷണം ശക്തമാക്കുന്നു: റോങ് വേ ഡ്രൈവിംഗിന് കനത്ത പിഴയും കർശന നടപടിയും
ഡബ്ലിനിൽ 23 ലക്ഷം യൂറോയുടെ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
സൗത്ത് ഡൊണിഗലിൽ സംയുക്ത വാഹനാപകട പരിശോധനക്കിടെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്ത് ഗാർഡ
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യ സംഘങ്ങൾ; മുന്നറിയിപ്പുമായി ഗാർഡ
ഡബ്ലിനിൽ 23 ലക്ഷം യൂറോയുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ
ഡബ്ലിനിൽ ടാക്സി ഡ്രൈവറെ ആക്രമിച്ചു കാർ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
അപൂർവ്വ രോഗത്തിനുള്ള സ്കൈക്ലാറിസ് മരുന്നിന് പൊതു ഫണ്ടിംഗ് അനുവദിച്ച് എച്ച്.എസ്.ഇ
നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്
നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്

ആശുപത്രിക്കു കൊണ്ടുപോകവേ പാരാമെഡിക്കിന്റെ കൂടെ ജയിലിലെ ലിഫ്റ്റിൽ കുടുങ്ങിയ തടവുകാരൻ മരിച്ചു: അന്വേഷണ റിപ്പോർട്ട് പുറത്ത്‌

ഐർലണ്ടിലെ മിഡ്‌ലാൻഡ്സ് പ്രിസൺ (പോർട്ട്ലയീഷ്) ജയിലിൽ 2023 ജൂലൈ 17-ന് ആത്മഹത്യാശ്രമത്തിനുശേഷം ഗുരുതരാവസ്ഥയിൽ ആയിരുന്ന 26-കാരൻ തടവുകാരനെ സ്ട്രെച്ചറിൽ കൊണ്ട് പോകുന്നതിനിടെ പാരാമെഡിക്കുകൾ ജയിലിലെ ലിഫ്റ്റിൽ കുടുങ്ങി. വൈദ്യുതി തകരാർ പരിഹരിച്ച ശേഷം ഇയാളെ മിഡ്‌ലാൻഡ്സ് റീജിയണൽ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തി 15 മിനുറ്റിനുള്ളിൽ മരണം സ്ഥിരീകരിക്കപ്പെട്ടു. സംഭവം സംബന്ധിച്ച വിശദാംശങ്ങൾ ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് ഓഫീസ് (OIP) നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്. അന്വേഷണ റിപ്പോർട്ട് പ്രകാരം, 2023 ജൂലൈ 17-ന് മിഡ്‌ലാൻഡ്‌സ് ജയിലിൽ നടന്ന സംഭവത്തിൽ നിരവധി പരാജയങ്ങൾ ഉണ്ടായിരുന്നു.

പ്രധാന കണ്ടെത്തലുകൾ

  • ലിഫ്റ്റിൽ കുടുങ്ങിയത് ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുവെന്ന് റിപ്പോർട്ടുകൾ. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 15 മിനിറ്റിനകം രോഗിക്ക് ജീവൻ നഷ്ടമായി.
  • മെഡിക്കൽ Team ആദ്യം തന്നെ വൈകിയതായി OIP കണ്ടെത്തി: തടവുകാരൻ സെൽ കോളിംഗ് സിസ്റ്റം ആക്ടിവേറ്റ് ചെയ്തതിൽ നിന്ന് 38 മിനിറ്റ് കഴിഞ്ഞാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
  • മരിച്ച യുവാവ് ഏകദേശം അഞ്ച് വർഷത്തോളം ആകെ ശിക്ഷ അനുഭവിച്ചു; 2025 ഓഗസ്റ്റ് 2-ന് മോചനം ലഭിക്കാനിരിക്കെയായിരുന്നു മരണം.

ഈ സംഭവം ജയിലുകളിലെ അടിയന്തര പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമത, ഇൻഫ്രാസ്ട്രക്ചർ പരിപാലനം (ലിഫ്റ്റ്, ഇലക്ട്രിക്കൽ സിസ്റ്റം), തടവുകാരുടെ മാനസികാരോഗ്യ നിഗമന-പരിപാലന മാർഗരേഖകൾ എന്നീ മേഖലകളിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തി.

അയർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!